Friday, 24 June 2011

FW: [www.keralites.net] ആദ്യം തല്ലിയത്‌ തസ്‌നി ബാനു

 



Exactly!

While i am in favour of all groups standing in favour of security for women, in this particular case, i do have some apprehensions on the situation.

This is exactly what was going through my mind too!! the girl was in a lonely place at the wrong time of the night (that too a Sunday)!! I do not see any mistake in people enquiring. 
If the girl was found with a person who atleast looked more than her age, i am sure the people would not have intervened. 

Where is that co-worker now? 
So did he come from the office to pick her? (means the office HR knew it and allowed the guy to pick her up?)
Or was he not working on that day?
It is strange to hear an office shift starting around 10pm on a Sunday!!
If the girl was indeed being tricked by the so-called co-worker, should we be complementing the people who intervened?

While i respect the law, i feel there are situations like this where it would have to Law cannot be misused 



- Suresh





To: Keralites@yahoogroups.com
From: manuelvipin@gmail.com
Date: Thu, 23 Jun 2011 19:36:11 +0530
Subject: Re: [www.keralites.net] ആദ്യം തല്ലിയത്‌ തസ്‌നി ബാനു

 

പ്രിയ സുഹൃത്തുക്കളെ,
ഞാന്‍ എറണാകുളം സ്വദേശി ആണ്.  "തസ്നി ബാനു" പാലാരിവട്ടത്തുള്ള ലേഡീസ് ഹോസ്റ്റലില്‍ താമസിക്കുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. പാലാരിവട്ടത്ത് നിന്നും സെസ്സിലെക്ക് പോകാന്‍ എന്തിനു എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സില്‍ പോയി. രാത്രി സമയത്ത് വിജനമായ പ്രദേശം ആണ് എന്‍. ജി. ഓ. ക്വാര്‍ട്ടേഴ്‌സ. സിഗരട്ട്റ്റ് വാങ്ങിക്കുവാന്‍ സെസ്സിനും പാലാരിവട്ടതിനും ഇടയില്‍ കടകള്‍ ഒരുപാട് ഉണ്ട്.  അസമയത്ത് കൂടെ വന്നിരുന്ന ആ സുഹൃത്ത് സിഗരട്ട്റ്റ് വാങ്ങാന്‍ പോയി. പിന്നെ തിരിച്ചു വന്നില്ലേ. അയാള്‍ ഇതില്‍ ഇടപെട്ടതായി ഒരു മാദ്യമത്തിലും കണ്ടില്ല.   ആ സമയത്ത് കൂട്ടുകാരന്‍ എങ്ങോട്ടാണ് മുങ്ങിയത്. ഇതില്‍ നാട്ടുകാര്‍ ഇടപെട്ടില്ല എന്നാണെങ്കില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കുറ്റം പറയുന്നതും ഈ നാട്ടുകാരെ തന്നെ. 

"നമ്മുടെ നാട്ടില്‍ ഒരു അപകടം സംഭവിച്ചാല്‍ ആരും തിരിഞ്ഞു നോക്കില്ല. എന്ത് കൊണ്ട്? നോക്കിയാല്‍ അവന്റെ തലയില്‍ ഇരിക്കും.  അതാണ് ലോകം." 
"നമ്മുടെ കണ്മുമ്പില്‍ എന്ത് സംഭവിച്ചാലും കാണരുത്, കേള്‍ക്കരുത്, മിണ്ടരുത്. എന്തും അവിടെ സംഭവിക്കട്ടെ."



2011/6/23 sivan pillai <krsivanpillai@yahoo.com>
 

ആദ്യം തല്ലിയത്‌ തസ്‌നി ബാനു; എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം എത്തിയതും അന്വേഷിക്കുന്നു
 
കൊച്ചി: സുഹൃത്തിനൊപ്പം രാത്രി ജോലിക്കുപോയ ഐടി കമ്പനി ജീവനക്കാരി തസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒട്ടേറെ ദുരൂഹതയുണ്ടെന്നു പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും പ്രാഥമികാന്വേഷണത്തില്‍ വ്യക്‌തമായി.

'സദാചാര'ത്തിനു നിരക്കാത്ത രീതിയിലുള്ള പെരുമാറ്റം ഇവരുടെ ഭാഗത്തു നിന്നുണ്ടായെന്നും ഇതു നാട്ടുകാര്‍ ചോദ്യം ചെയ്‌തതാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചതെന്നുമാണു പ്രാഥമികാന്വേഷണത്തിലെ നിഗമനം. അസമയത്തു യുവാവിനൊപ്പം വിജനമായ സ്‌ഥലത്തു നില്‍ക്കുന്നതിനെ ചോദ്യം ചെയ്‌ത ഓട്ടോ ഡ്രൈവറെ ആദ്യം തല്ലിയത്‌ തസ്‌നി ബാനുവാണെന്നാണു പോലീസിനു ലഭിച്ച വിവരം. തസ്‌നി ബാനുവിന്റെ അടിയേറ്റതിനെത്തുടര്‍ന്ന്‌ ഓട്ടോ ഡ്രൈവര്‍ അവരെ തിരിച്ചടിക്കുകയും കൈപിടിച്ചു തിരിക്കുകയുമായിരുന്നത്രേ. രാത്രി ജോലിക്കുപോകാന്‍ തസ്‌നി ബാനു ജോലി ചെയ്യുന്ന സ്‌ഥാപനം ഇവര്‍ക്കു കമ്പനി വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതുപയോഗിക്കാതെ ആണ്‍സുഹൃത്തിന്റെ ബൈക്കില്‍ ജോലിക്കുപോയ ഇവര്‍ക്ക്‌ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സിനു സമീപം വിജനമായ സ്‌ഥലത്ത്‌ എത്തേണ്ട കാര്യമില്ലെന്നു നാട്ടുകാരും പറയുന്നു.

അപരിചിതരായ സ്‌ത്രീയും പുരുഷനും ദുരൂഹസാഹചര്യത്തില്‍ വിജനമായ സ്‌ഥലത്തു 'സഭ്യമല്ലാത്ത' പെരുമാറ്റത്തില്‍ ഏര്‍പ്പെട്ടതിനാലാണു തങ്ങള്‍ ഇതു 'ബാംഗ്ലൂര്‍ അല്ലെ'ന്നു മുന്നറിയിപ്പു കൊടുത്തതെന്നും സ്‌ഥലം വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്നുമാണു നാട്ടുകാര്‍ പറയുന്നത്‌. സംഭവദിവസം രാത്രി പോലീസ്‌ കസ്‌റ്റഡിയിലെടുത്ത അനില്‍കുമാറും ഇക്കാര്യം പോലീസിനോടു സമ്മതിച്ചിരുന്നു. ഇതു ജനാധിപത്യരാജ്യമാണെന്നും തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ള രീതിയില്‍ ചെയ്യുമെന്നും ചോദിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നുവത്രേ തസ്‌നി ബാനുവിന്റെ പ്രതികരണം. തസ്‌നി ബാനുവിന്റെ മറുപടിയില്‍ കുപിതനായ ഓട്ടോ ഡ്രൈവര്‍ അനാശാസ്യപ്രവൃത്തി ഇവിടെ നടക്കില്ലെന്നു പറഞ്ഞ്‌ ഇവരെ അസഭ്യം വിളിച്ചു. തുടര്‍ന്ന്‌, തസ്‌നി ബാനു ഇയാളെ തല്ലുകയായിരുന്നു എന്നാണ്‌ പോലീസ്‌ നല്‍കുന്ന സൂചന. താനാണ്‌ ആദ്യം തല്ലിയതെന്ന കാര്യം തസ്‌നി ബാനുവും പോലീസ്‌ മുമ്പാകെ സമ്മതിച്ചിരുന്നു. സംഭവം സംഘര്‍ഷത്തിലെത്തിയതോടെ കൂടുതല്‍ നാട്ടുകാരും രംഗത്തെത്തി. ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിക്കണമെന്നു നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.

ഇതിനിടെ തസ്‌നി ഫോണില്‍ പരിചയമുള്ള സാമൂഹ്യപ്രവര്‍ത്തകരെ വിളിച്ചു താന്‍ ആക്രമിക്കപ്പെട്ടെന്ന്‌ അറിയിക്കുകയായിരുന്നു. ഇവരാണ്‌ അസമയത്ത്‌ സ്‌ത്രീയും പുരുഷനും വിജനമായ സ്‌ഥലത്ത്‌ ദുരൂഹസാഹചര്യത്തില്‍ നില്‍ക്കുന്നത്‌ ചോദ്യം ചെയ്‌തവരെ 'സദാചാര പോലീസി'ന്റെ ആക്രമണമെന്ന മട്ടില്‍ പ്രചരിപ്പിച്ചതെന്നാണ്‌
mangalam.com




--
Regards,
Vipin Manuel
image001.jpg
1-E | Leela Phase II | Infopark |
Cochin | Kerala | India | 682030
+91 9746 266 882
 


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment